21 November 2025

🔞 മഴയുടെ താളം..

 Anand Sivaram

എന്റെ ഒരു അനുഭവകഥ! 
വർഷം 2008: നാട്ടിൽ ഓണം ആഘോഷിക്കാൻ ഒത്തു കിട്ടിയ മൂന്നു ദിവസം കണക്കുകൂട്ടി അലക്കാനുള്ള തുണികളും ബാഗിൽ കുത്തിക്കയറ്റി ഹോസ്റ്റലിൽ നിന്നും മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തി. എറണാകുളത്തേക്കുള്ള ലോക്കൽ ടിക്കറ്റും എടുത്ത് ട്രെയിൻ വരാനുള്ള സമയം പഴയ nokia ഫോണിൽ നോക്കിയപ്പോൾ കാത്തിരിപ്പിന് ഇനിയും ഒന്നരമണിക്കൂർ നീളം ഉണ്ടാകുമെന്ന തിരിച്ചറിവുണ്ടായത്. അപ്പോൾ അടുത്ത പ്ലാൻ മനസ്സിലുദിച്ചു, എന്തായാലും യാത്ര ഒരു രാത്രി മുഴുവൻ ഉണ്ടാകും... അതൊന്ന് ആർഭാടമാക്കിയാലോ എന്ന് മനസ്സിൽ ഒരു തോന്നൽ, പിന്നെ അമാന്തിച്ചില്ല... പോക്കറ്റിൽ ഈ മാസത്തെ ബാലൻസ് ഒരു 800 രൂപയുമുണ്ട്! മനസ്സിൽ ലഡു പൊട്ടി...  നേരെ വച്ചു പിടിച്ചു അടുത്ത ബാറിലേക്ക്, അവിടെ നിന്നും ഒരു ഗ്രീൻ ലേബൽ പൈന്റും വാങ്ങി കൂടെ ഒരു കൊക്കകോളയും, കോളയുടെ കുപ്പി തുറന്നു പകുതി വാഷ് ബേസിനിൽ ഒഴിച്ച് കളഞ്ഞ ശേഷം ഗ്രീൻ ലേബൽ mix ചെയ്ത് രണ്ട് പെഗ് അടിച്ചതിനു ശേഷം കുപ്പി ബാഗിൽ ആക്കി, കൂടെ ഒരു പാക്കറ്റ് ഗോൾഡ് ഫ്ലെക്സ് സിഗരറ്റും! 
 
പ്ലാറ്റ്ഫോമിൽ തിരിച്ചെത്തിയപ്പോൾ ജനനിബിഡം, എല്ലാം മലയാളികൾ! നിന്ന് പോകേണ്ടി വരുമോ എന്ന് ശങ്കിച്ചു! ഏതായാലും ട്രെയിൻ വന്ന് നിന്നപ്പോൾ തന്നെ സ്റ്റുഡന്റ് ലൈഫിൽ നിന്നും പഠിച്ച മെയ്യ് വഴക്കത്തോടെ കംപാർട്മെന്റിൽ ഇടിച്ചു കയറിൽ ഒരു സീറ്റ്‌ പിടിച്ചു. എനിക്ക് കിട്ടിയത് 5 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഏറ്റവും അറ്റത്തു തന്നെ(window side അല്ല).
 
യാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മലയാളികൾ എല്ലാവരും പരസ്പരം പരിചയപ്പെട്ടു ഓരോരോ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി! രാഷ്ട്രീയം, സിനിമ തുടങ്ങിയ പൊതു വിഷയങ്ങൾക്കൊടുവിൽ എത്തിയത് ദൈവങ്ങളെ കുറിച്ചും ആചാരങ്ങളെ കുറിച്ചുമായിരുന്നു, sensitive subject ആയിരുന്നെങ്കിലും ഞാനും അതിൽ പങ്കു ചേർന്നു. രാത്രിയിൽ ബെർത്തിൽ കിടക്കുന്ന ചേട്ടൻ ഇതിനിടയിൽ അവിടുത്തെ lights off ചെയ്തിരുന്നു, എന്നാലും ജനൽകമ്പികൾക്കിടയിലൂടെ വരുന്ന അരണ്ട വെളിച്ചം മതിയായിരുന്നു ഞങ്ങളുടെ സംസാരത്തിനു കാവലായി! ഞാനിരിക്കുന്ന സൈഡിൽ തന്നെ window സീറ്റിൽ ഇരിക്കുന്ന ചേട്ടൻ ഇതിനെ കുറിച്ച് ഘോരഘോരമായി പ്രസംഗിക്കുവാൻ തുടങ്ങി. മദ്യത്തിന്റെ കെട്ടും കൂടിയായപ്പോൾ എന്നിലെ പ്രഭാഷകനും വാചാലനായി. തീവണ്ടിയുടെ ശബ്ദം കാരണം ആ ചേട്ടൻ പറയുന്ന പല കാര്യങ്ങളും എനിക്ക് കേൾക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ശബ്ദത്തിനു കാത് കൊടുക്കാനായി എന്റെ അടുത്തിരുന്ന ചേട്ടന്റെ മുന്നിലേക്ക്‌ ചാഞ്ഞിരുന്നു അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരുന്നു. ആ പൊസിഷനിൽ അധികം നേരം എനിക്ക് എങ്ങും തൊടാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ എന്റെ രണ്ട് കൈമുട്ടുകൾ എന്റെ അടുത്തിരുന്ന ചേട്ടന്റെ തുടയിൽ താങ്ങി സംസാരം തുടർന്ന് കൊണ്ടിരുന്നു, എന്റെ അടുത്തിരുന്ന ചേട്ടനും ഈ സംസാരവിഷയത്തിൽ എനിക്ക് അനുകൂലമായി സംസാരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഞാൻ അത് മനസ്സിലാക്കിയത്! അന്റെ കൈകൾക്കിടയിൽ വാച്ച് കെട്ടിയിരിക്കുന്ന ഭാഗത്ത്‌  ഒരു പ്രകമ്പനം കാരിരുമ്പു പോലെ സ്പന്ദിക്കുന്നു... തൊട്ടടുത്തിരുന്ന ചേട്ടന്റെ തുടകളിലാണ് എന്റെ കൈകൾ താങ്ങി വച്ചതെന്നുള്ള കാര്യം പെട്ടെന്ന് ഞാനോർത്തു, എന്നിരുന്നാലും വിഷയത്തിൽ നിന്നും പിന്മാറാതെ സംസാരം തുടർന്നു. ആ ചേട്ടൻ ഇതിനിടയിൽ ആരും കാണാതെ എന്റെ കൈകൾ എടുത്ത് മാറ്റാൻ നോക്കിയപ്പോൾ ഞാൻ അവിടെ കുറച്ചു ശക്തിയായി അമർത്തികൊണ്ടിരുന്നു. 
 
വാഗ്വാദങ്ങൾ പിന്നെ അധികസമയം നീണ്ടു നിന്നില്ല! എല്ലാവരും പതുക്കെ ഉറക്കച്ചടവിലേക്കു നീങ്ങിത്തുടങ്ങിയപ്പോൾ എന്റെ ബാഗിൽ നിന്നും ഞാൻ ആ കോളകുപ്പി എടുത്ത് രണ്ട് കവിൾ കുടിച്ചു. അപ്പോഴാണ് തൊട്ടടുത്തിരുന്ന ചേട്ടന്റെ മുഖത്തേക്ക് ഞാൻ നോക്കിയത്, ഒരു മുപ്പത്തിരണ്ട് വയസ്സ് തോന്നിക്കുന്ന സുമുഖനായ ഒരു ചേട്ടൻ, നല്ല സൂപ്പർ മീശ, പുള്ളിയും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു! കോളയിൽ നിന്ന് മദ്യത്തിന്റെ സുഗന്ധം മനസ്സിലാക്കിയ പുള്ളിക്കാരനും കൊടുത്തു അതിൽ നിന്ന് രണ്ട് പെഗ്. ഞാൻ സിഗരെറ്റുടുത്തു എഴുന്നേറ്റപ്പോൾ ആ ചേട്ടന്റെ ഒരു ചോദ്യം - 
"വലിക്കാൻ പോകുവാണോ..?" ഞാൻ 'അതെ' എന്ന് തലയാട്ടി, 
"എന്നാൽ ഞാനും ഉണ്ട്.. നമുക്ക് ടോയ്‌ലെറ്റിൽ പോയിരുന്നു വലിക്കാം, ചിലപ്പോൾ checking ഉണ്ടാകും.." 
കാരണം തീവണ്ടിയിൽ പുകവലി പാടില്ല! എന്റെ മനസ്സിൽ ലഡു വീണ്ടും പൊട്ടി. ബാത്രൂം ഡോറിന്റെ അടുത്തായി കുറച്ചു ആളുകൾ നിൽക്കുന്നുണ്ടെങ്കിലും ആളുകൾ സിഗരറ്റ് വലിക്കാൻ ടോയ്‌ലെറ്റിൽ തന്നെയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. രണ്ട് മിനിറ്റിന്റെ കാത്തിരിപ്പിന് ശേഷം ഒരു അമ്മാവൻ ടോയ്‌ലെറ്റിൽ നിന്നും വലി കഴിഞ്ഞു പുറത്ത് വന്നു, അടുത്ത ഊഴം ഞങ്ങളുടേതായതിനാൽ ഞാനും ആ ചേട്ടനും ടോയ്‌ലെറ്റിൽ കയറി വാതിലടച്ചു. എന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു അടുത്തത് എന്താകും എന്ന ആശ്ചര്യത്താൽ, ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു കൂടെ അതിൽ നിന്നും ഒന്ന് ആ ചേട്ടനും! 
രണ്ട് പുകയ്ക്കു ശേഷം ആ ചേട്ടൻ എന്റെ ചെവിയിൽ പറഞ്ഞു, 
"മാഷ് ഇതിൽ താല്പര്യമുള്ള ആളായിരിക്കും എന്ന് കരുതിയില്ല.." ഞാൻ ഒന്ന് പുഞ്ചിരിച്ചു, പക്ഷെ പിന്നൊന്നും പറയാതെ ചേട്ടൻ എന്റെ പാന്റിന്റെ സിബ്ബിനു മുകളിലൂടെ ശക്തമായി ഒന്ന് കൈയൊടിച്ചു! എന്റെ ലഗാൻ ആ ചേട്ടന്റെ കൈകളിൽ സ്പന്ദിച്ചു. ചേട്ടൻ അപ്പോൾ തന്നെ ചേട്ടന്റെ സിബ് ഊരി സാധനം വെളിയിൽ ഇട്ടു. ടോയ്ലറ്റ് ഡോറിന്റെ ഇടയിലൂടെയുള്ള കാഴ്ച മറക്കാനായി ഞങ്ങൾ ഡോറിന്റെ  പിറകിലേക്ക് മാറി. ചേട്ടൻ എന്റെ ഇടത് കൈ പിടിച്ചു അദ്ദേഹത്തിന്റെ കാരിരുമ്പിൽ പിടിപ്പിച്ചു.  ഒരു 16 cm വലിപ്പമുള്ള അത്യാവശ്യം വണ്ണമുള്ള ഒരു ഇരുമ്പ് ദണ്ഡ്! ഞാൻ അതിൽ പിടിച്ച് തലോടുന്ന സമയം കൊണ്ടു ചേട്ടൻ എന്റെ സാധനം എടുത്ത് പുറത്തിട്ടു തലോടുന്നുണ്ടായിരുന്നു. 
 
സിഗരറ്റ് മുഴുവൻ വലിച്ച സമയം കഴിഞ്ഞപ്പോൾ ഞങ്ങൾ പാതി വഴിയിൽ കർമ്മം ഉപേക്ഷിച്ചു ഡ്രസ്സ്‌ അപ്പ്‌ ചെയ്ത് ഞങ്ങളുടെ പഴയ ഇരിപ്പിടങ്ങളിൽ ഇരുന്നു. ഇതിനിടയിൽ കൂപ്പയിലെ എല്ലാവരും ഉറങ്ങിയിരുന്നു. ചേട്ടൻ എന്നോട് ചോദിച്ചു
"എറണാകുളത്തു തന്നെയാണോ വീട്..?" 
"അല്ല ചേട്ടാ എനിക്ക് അവിടെ നിന്നും ഒരു 45 മിനിറ്റ് ബസ് യാത്രയുണ്ട്.." ഞാൻ പറഞ്ഞു, 
ചേട്ടന് നേര്യമംഗലം ഭാഗത്തേക്കാണ് പോകേണ്ടതെന്നും അറിയിച്ചു. 
 
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ആ കംപാർട്ട്മെൻറ്റിലെ ഭൂരിഭാഗം ആളുകളും ഇറങ്ങി. എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും ചേട്ടനും ഞങ്ങളുടെ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു. ചേട്ടൻ ബാംഗ്ലൂരിൽ ബന്നാർഘട്ട റോഡിൽ എവിടെയോ ആണ് ജോലി ചെയ്യുന്നത്. നേര്യമംഗലത്ത് സ്വന്തമായി ഒരു മുറിയുണ്ട്,  എനിക്ക് അങ്ങോട്ട് ഒരു ക്ഷണവും തന്നു. ബസ് വന്നത് പെരുമ്പാവൂരിലേക്ക് ഉള്ളതായിരുന്നു. ചേട്ടന് ആ ബസിൽ കയറിയാൽ പകുതി ദൂരമെത്താൻ കഴിയും എനിക്ക് വീട്ടിലേക്കും. ഞങ്ങൾ രണ്ടും ആ ബസിൽ കയറി, നേരം അപ്പോഴും വെളുത്തിട്ടില്ലായിരുന്നു. ഞങ്ങൾ പിൻഭാഗത്തെ രണ്ട് നിര സീറ്റിൽ ഇരിന്നു. അധികം ആളുകൾ ആ വണ്ടിയിൽ ഇല്ലായിരുന്നു, പ്രത്യേകിച്ചും ഞങ്ങൾ ഇരുന്ന ഭാഗത്ത്‌. 
 
ബസ് വിട്ടു കഴിഞ്ഞു ടിക്കറ്റ്സ് എടുത്തതിനു ശേഷം കണ്ടക്ടർ മുന്നിലത്തെ ഒരു സീറ്റിൽ ആസനസ്ഥനായി. ബസിലെ ഷട്ടർ എല്ലാം അടച്ചിട്ടിരുന്നു, പുറത്ത് ചെറിയൊരു ചാറ്റൽ മഴയും. ഞങ്ങൾ രണ്ട് പേരും മടിയിൽ ബാഗുകൾ വച്ച ശേഷം പരസ്പരം കൈകൾ കൊണ്ട് ദണ്ഡുകളിൽ പിടിച്ച് കൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നേരം വെളുത്തു തുടങ്ങി, മഴയും മാറി, വണ്ടിയിൽ ആളുകൾ കയറാൻ തുടങ്ങി, ഷട്ടറുകൾ പൊങ്ങി തുടങ്ങി, ആ കർമ്മത്തിനു വീണ്ടും വിരാമമായി!
 
കമ്പിയടിച്ചു പാതിവഴിയിൽ നിൽക്കുന്ന എന്റെ മനസ്സിൽ ഒരു ബൾബ് കത്തി, ചേട്ടനോട് ചോദിച്ചു - 
"ചേട്ടാ വീട്ടിലേക്കു വരുന്നോ?  ഒന്ന് കിടന്നുറങ്ങിയതിനു ശേഷം ഫ്രഷ് ആയി തിരിച് പോകാം.."
ചേട്ടൻ ഒന്ന് അമാന്ദിച്ചു! 
"ഞാൻ വന്നാൽ എങ്ങനെയാണു ശരിയാക്കുക, വീട്ടിൽ ആളുകളൊക്കെ ഇല്ലേ..? അവരോടു എന്ത് പറയും?"
"അത് കാര്യമാക്കേണ്ട, ഞാൻ മാനേജ് ചെയ്തോളാം.." 
ഞാൻ ചേട്ടനെ സമാധാനിപ്പിച്ചു
കുറച്ചു നിമിഷത്തെ ആലോചനയ്ക്കു ശേഷം ചേട്ടൻ തലകുലുക്കി സമ്മതിച്ചു.
 
പെരുമ്പാവൂർ വരെ ചേട്ടൻ ടിക്കറ്റ്‌ എടുത്തിരുന്നെങ്കിലും എന്റെ കൂടെ പാതിവഴിയിൽ ചേട്ടനിറങ്ങി. ഞങ്ങൾ ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോൾ എന്റെ പിതാശ്രീ മുറ്റത്ത്‌ നിന്ന് പല്ല് തേക്കുന്നു. ആരാണ് കൂടെയുള്ളതെന്നൊന്നും എന്നോട് പിതാശ്രീ ചോദിച്ചില്ല, പുള്ളിക്കാരൻ പല്ല് തേപ്പിന്റെ കൂടെയുള്ള  പേപ്പർ വായനയിൽ മുഴുകി. എന്റെ കൂടെ പഠിക്കുന്ന സുഹൃത്തുക്കൾ ഇത് പോലെ (ഇത് പോലെയല്ല, സൗഹൃദം എന്ന രീതിയിൽ) എന്റെ കൂടെ ഇതിന് മുൻപ് വന്നിട്ടുണ്ട്. 
അമ്മ പൂമുഖവാതിൽക്കലേക്കു വന്നു ആശ്ചര്യത്തോടെ ചോദിച്ചു -
"ഹാ.. നീ ഓണമായിട്ടു ഇങ്ങെത്തിയോ..? ലീവ് ഇല്ലെന്നല്ലേ പറഞ്ഞത്!" 
മൂന്ന് ദിവസത്തേക്കാണ് വന്നിരിക്കുന്നത് എന്നറിയിച്ചു കൊണ്ട് ഞാൻ ചിരിച്ചു. അമ്മ ഞങ്ങളെ അകത്തേക്ക് വിളിച്ചു, അകത്തു കയറി dining ടേബിളിന്റെ കസേരയിൽ ഇരുന്നു. ഇതിനിടയിൽ അമ്മ ഞങ്ങൾക്ക് കട്ടൻ ചായ കൊണ്ട് വന്നു, എന്നോട് തിരക്കി ചേട്ടനെ കുറിച്ച്, ഞാൻ പറഞ്ഞു ഇത് എന്റെ ഹോസ്റ്റലിന്റെ അടുത്ത് താമസിക്കുന്ന ചേട്ടനാണ്, ഓണമായതു കൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ ഞങ്ങൾ ഒരുമിച്ചു അവിടെ നിന്നും തിരിച്ചു എന്ന്. അന്യനാട്ടിൽ മലയാളികളല്ലേ എല്ലാവർക്കും സുഹൃത്തുക്കളും ബന്ധുക്കളും എന്ന് പറഞ്ഞു ഞാൻ ആ വിഷയം അവിടെ നിർത്തി. ഇതിനിടയിൽ ചേട്ടന്റെ ഡയലോഗ്  ട്രെയിനിൽ നിൽക്കാൻ പോലും സ്ഥലമില്ലായിരുന്നു ഇവിടം വരെ നിന്നാണ് വന്നത് ആകെ ക്ഷീണിച്ചുന്ന്..! ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചു. ഞാൻ ഇടയിൽ കയറി പറഞ്ഞു ചേട്ടന് നേര്യമംഗലം വരെ പോണം, ഞാനാണ് ഇവിടെ വന്നു ഒന്ന് ക്ഷീണം മാറ്റി ഫ്രഷ് ആയിട്ട് പോയാൽ മതീന്ന് പറഞ്ഞത്, അമ്മ അത് ശരിവച്ചു. ചായ കുടി കഴിഞ്ഞു ഞാൻ കുളിച്ചതിനു ശേഷം ചേട്ടനും ഒന്ന് കുളിച്ചു, ഇതിനിടയിലാണ് അറിഞ്ഞത് എന്റെ ഒരു അനിയൻ ചെറുക്കൻ ഓണാവധിക്കു തലേദിവസം തന്നെ വന്നു തമ്പടിച്ചിട്ടുണ്ടെന്നു. അവൻ വേറെ റൂമിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. 
 
അടുക്കളയിൽ ചെന്ന് അമ്മയോട് സ്വകാര്യത്തിൽ പറഞ്ഞു 
"അമ്മേ ഞങ്ങൾ ഒന്ന് കിടക്കട്ടെ കുറച്ചു നേരം, റൂം ഞാൻ അകത്തു നിന്നും ലോക്ക് ചെയ്യുകയാണ്, അടുക്കളയിൽ നിന്നുള്ള മിക്സിയുടെ ശബ്ദവും അനിയൻ ചെറുക്കൻ എഴുന്നേറ്റാൽ അവന്റെ വായ്ത്താളവും കേൾക്കാതെ കുറച്ചു ശാന്തമായി ഉറങ്ങാൻ..!" 
അമ്മ ശരിവച്ചു കൊണ്ട് പറഞ്ഞു 
"എന്നാൽ നിങ്ങൾ കുറച്ചു നേരം കിടക്കു ഞാൻ അപ്പോഴേക്കും കഴിക്കാൻ എന്തെങ്കിലും റെഡി ആക്കാം.." 
ഞാൻ കുളികഴിഞ്ഞു ലുങ്കി ഉടുത്തു കട്ടിലിൽ സ്ഥാനം പിടിച്ചു, ചേട്ടനും ഒരു ലുങ്കിയുടുത്തു തലതോർത്തിക്കൊണ്ടു എന്റെ റൂമിലേക്ക്‌ വന്നു. എന്റെ നിർദ്ദേശപ്രകാരം ചേട്ടൻ വാതിലിന്റെ കുറ്റിയിട്ടു. കർട്ടനുകൾ എല്ലാം നിവർത്തി റെഡി ആക്കിയതിനു ശേഷം എന്റെ അടുത്ത് വന്നു കിടന്നു. തണുപ്പുണ്ടായതിനാൽ ഒരു പുതപ്പിനുള്ളിൽ ഞങ്ങൾ ചേക്കേറി. ആഗ്രഹങ്ങൾ അപ്പോൾ മുതൽ ഒന്നൊന്നായി അണപൊട്ടി മുഴുകാൻ തുടങ്ങി. എന്റെ ലുങ്കി അഴിച്ചു മാറ്റി ചേട്ടൻ എന്റെ രണ്ട് കൈകളും മുകളിലേക്കു ചേർത്ത് പിടിച്ചു മലർന്നു കിടന്ന എന്റെ മേലെ കയറി കിടന്നു! ചേട്ടൻ എന്റെ ചുണ്ടുകൾ കടിച്ചു തിന്നുന്നത് പോലെ എനിക്ക് തോന്നി! ചേട്ടന്റെ ലുങ്കിയും ഇതിനിടയിൽ മാറ്റിയിരുന്നു. എന്റെ അരക്കെട്ടിലേക്ക് ചേട്ടന്റെ അരക്കെട്ടു അമർന്നപ്പോൾ എന്റെ കമ്പിക്കുട്ടൻ ഒടിഞ്ഞു പോകുമോ എന്നൊന്ന് ശങ്കിച്ചു. ചേട്ടൻ എന്റെ മുലഞെട്ടുകൾ ചപ്പി വലിച്ചു, എന്റെ വയറിലും അരക്കെട്ടിലും ഉമ്മകൾ തന്നശേഷം ചേട്ടൻ എന്റെ കുട്ടനെ കുറച്ചു നേരം കളിപ്പിച്ചു. അടുത്തത് എന്റെ ഊഴമായി, ചേട്ടന്റെ മേലിൽ ഞാൻ കയറിക്കിടന്നു കഴുത്തിലും ചുണ്ടിലും നെഞ്ചിലും മുത്തങ്ങൾ കൊടുത്തു! ഒരു 69 രീതിയിലേക്ക് ഞങ്ങൾ തിരിഞ്ഞു. ചേട്ടന്റെയും എന്റെയും ചൂടു പാൽ ഏകദേശം ഒരേ സമയം തന്നെ പുറത്തേക്കു ചീറ്റി, ഞങ്ങൾ രണ്ട് പേരും അത് വായിൽ ആക്കാതെ മൈഥുനത്തിന്റ  സൗന്ദര്യം കണ്ടാസ്വദിച്ചു! കുറച്ചു നേരം കിടന്നുറങ്ങിയതിനു ശേഷം അമ്മ പ്രാതൽ കഴിക്കാനായി ഞങ്ങളെ വിളിച്ചുണർത്തി! വല്ലാത്ത ക്ഷീണമുണ്ടായിരുന്നെങ്കിലും ഒരു ചൂടു ചുംബനം കൂടി കൈമാറി ഞങ്ങൾ റൂമിനു പുറത്ത് വന്നു. അമ്മയുണ്ടാക്കിയ ചക്കപ്പുഴുക്കും ഇറച്ചിക്കറിയും കഴിച്ചു കുറച്ചു കൃഷി കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി ചേട്ടൻ അടുത്ത ബസിൽ യാത്രപറഞ്ഞു! നമ്പർ വാങ്ങാൻ മറന്നത്  പിന്നീടാണ് ഓർത്തത്‌. ചേട്ടനെ ഒരുവട്ടം കൂടി കാണണമെന്ന് പലതവണ തോന്നിയെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല!!.

No comments:

Post a Comment

🔞 മഴയുടെ താളം..

  Anand Sivaram എന്റെ ഒരു അനുഭവകഥ!  വർഷം 2008: നാട്ടിൽ ഓണം ആഘോഷിക്കാൻ ഒത്തു കിട്ടിയ മൂന്നു ദിവസം കണക്കുകൂട്ടി അലക്കാനുള്ള തുണികളും ബാഗിൽ ക...